ബാക്കി ...!!!
ഇനി ...?
നാക്കില്ല,
വാക്കില്ല
കാഴ്ചയും
കേള്‍വിയും ..!
ബാക്കിയില്ല,
സ്പര്‍ശനത്തിന്
ശേഷിക്കുന്ന
ശരീരവും ...!
അവശേഷിക്കുന്നത്
അവര്‍ മാത്രം
എന്നെ
കൊന്നു തിന്നിട്ടും
കൊതിയടങ്ങാത്ത
എന്റെ കൊലയാളികള്‍ ...!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍
Saturday, December 29, 2012
ജീവന്‍ വെച്ചുള്ള ..കളികള്‍ ...!!!
ജീവന്‍ വെച്ചുള്ള ..കളികള്‍ ...!!!
പ്രോടോകോള്‍ പ്രകാരം ആ മുന്‍ വിദേശ രാഷ്ട്ര തലവനെ സ്വീകരിക്കേണ്ടത് ഞാന്‍ ആണെന്ന് അറിഞ്ഞത് തന്നെ അവസാനത്തെ നിമിഷത്തിലായിരുന്നു . അതിനായി നിയോഗിക്കപ്പെട്ട രാജ പ്രതിനിധിക്ക് മറ്റൊരു ആവശ്യവുമായി അപ്പോള്‍ അവിടെ എത്താന്‍ പറ്റാതെ വന്നപ്പോള്‍ അടുത്ത ആള്‍ എന്ന നിലയില്‍ അത് എന്റെ തലയില്‍ വന്നു. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ എനിക്ക് മടിയില്ലെങ്കിലും ഇത്തരം വലിയ കാര്യങ്ങള്‍ വരുമ്പോള്‍ നമ്മള്‍ നന്നായി ഒരുങ്ങിയിരിക്കണം എന്നത് എന്റെ ശീലമാണ്.
എന്തായാലും പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് പെട്ടെന്ന് നടപടികള്‍ എടുക്കുക എന്നതും നമ്മുടെ ഉതരവദിത്വമാകവെ ഞാന്‍ വളരെ പെട്ടെന്ന് തന്നെ വാഹനവും ഡ്രൈവറെയും കൂട്ടി തയ്യാറായി ഇറങ്ങി . വിമാനതാവളതിലേക്ക് അവിടുന്ന് ഏകദേശം ഒരു മണിക്കൂറിലേറെ യാത്രയുണ്ട്. പോകേണ്ടത് ഒരു തിരക്കേറിയ നഗരത്തിലൂടെയും. സമയത്തിന് എത്തുമോ എന്നത് മുതല്‍ വെവലാതികളോടെ എങ്കിലും വേണ്ട ഒരുക്കങ്ങളെല്ലാം ചെയ്ത് പെട്ടെന്ന് തന്നെ ഇറങ്ങാന്‍ തുടങ്ങവെയാണ് ഓഫീസിലെ മറ്റൊരു മുതിര്‍ന്ന ആള്‍ വന്നു ഒരു സഹായം അഭ്യര്‍ത്തിച്ചത് .
അദ്ധേഹത്തെ കാണാന്‍ വന്ന ഒരു സന്ദര്‍ശകനെ പോകും വഴിയുള്ള ഒരു ആശുപത്രിയില്‍ ഒന്നിറക്കി കൊടുക്കണം. കേള്‍ക്കുമ്പോള്‍ ചെറിയ കാര്യമെങ്കിലും ആ തിരക്കിനിടയില്‍ അതൊരു ദുഷ്കരമായ പ്രവര്‍ത്തി തന്നെ എങ്കിലും ഞാന്‍ മറുത്തൊന്നും പറയാതെ മൂപരെയും കൂട്ടി യാത്ര തുടങ്ങി. വണ്ടി ഓടിക്കുന്നത് അന്നാട്ടുകാരനായ ഒരു ചെറുപ്പക്കാരനായതിനാല്‍ എനിക്കല്‍പ്പം ആത്മ വിശ്വാസം കൂടുതലായിരുന്നു. ആ പയ്യനാനെങ്കില്‍ കുറച്ചുകൂടി ഉത്തരവാദി ത്വതോടെ കാര്യങ്ങള്‍ ചെയ്യുന്നവന്‍ കൂടി ആയതിനാല്‍ ആശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ടു പോകാന്‍ തുടങ്ങി.
കൂടെയുള്ള ആള്‍ പുറകിലെ സീറ്റില്‍ ചാരി കിടക്കുന്നുണ്ടായിരുന്നു. അപരിചിതനെങ്കിലും കൂടെ യാത്ര ചെയ്യുന്ന ആളെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ അദ്ധേഹതോട് കുശലാന്വേഷണത്തിന് തയ്യാറെടുത്തു. ഒന്ന് പുറകിലേക്ക് ചരിഞ്ഞു സംസാരിക്കാന്‍ തുടങ്ങിയ ഞാന്‍ കണ്ടത് അദ്ദേഹം നെഞ്ചില്‍ അമര്‍ത്തിപിടിച്ചു കിടന്നു കരയുന്നതാണ്. ആ കാഴ്ചകണ്ട എന്റെ നെഞ്ചു കത്തി. എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ കൂടെയുള്ള അല്ലെ വിളിച്ചു കാണിച്ചു. വണ്ടി ഓടിക്കുന്നതിനിടയില്‍ ഇത് കണ്ട അയാളും ഒന്ന് ഞെട്ടി.
പിന്നെ ഒട്ടും ആലോചിക്കാതെ ഞങ്ങള്‍ വേഗത്തില്‍ അയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ആദ്യം അങ്ങോട്ട് വിളിച്ചു പറഞ്ഞ് അടിയന്തിര സൌകര്യങ്ങള്‍ ഒരുക്കിപ്പിച്ചു. പിന്നെ പോലീസിലും ബന്ദപ്പെട്ട ഇടങ്ങളിലും വിവരം അറിയിച്ചു. എന്നിട്ട് ആശുപത്രിയിലേക്ക് വെച്ച് പിടിച്ചു. അവിടെ എതും വരെ ഞാന്‍ പുറകിലേക്ക് കടന്നിരുന്നു അയാളെ ആശ്വസിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. ആശുപത്രിയിലെത്തി അദ്ധേഹത്തെ അവര്‍ക്ക് കൈമാറി കൂടെയുള്ള അന്നാട്ടുകാരനെ അവിടെ നിര്‍ത്തി ഞാന്‍ അപ്പോള്‍ തന്നെ എയര്‍പോര്‍ട്ട്‌ലേക്കും പുറപ്പെട്ടു.
സമയത്തിന് അവിടെയെത്തി വരുന്ന ആളെയും കൂട്ടി ഓഫീസില്‍ തിരിച്ചെത്തിയപ്പോഴാണ് അറിയുന്നത് വയ്യാത്ത ആ ആളെ അറിഞ്ഞു കൊണ്ട് തന്നെ മനപ്പൂര്‍വ്വം എന്റെ വണ്ടിയില്‍ കയറ്റി വിട്ടതാണെന്ന് .....!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍
പ്രോടോകോള്‍ പ്രകാരം ആ മുന്‍ വിദേശ രാഷ്ട്ര തലവനെ സ്വീകരിക്കേണ്ടത് ഞാന്‍ ആണെന്ന് അറിഞ്ഞത് തന്നെ അവസാനത്തെ നിമിഷത്തിലായിരുന്നു . അതിനായി നിയോഗിക്കപ്പെട്ട രാജ പ്രതിനിധിക്ക് മറ്റൊരു ആവശ്യവുമായി അപ്പോള്‍ അവിടെ എത്താന്‍ പറ്റാതെ വന്നപ്പോള്‍ അടുത്ത ആള്‍ എന്ന നിലയില്‍ അത് എന്റെ തലയില്‍ വന്നു. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ എനിക്ക് മടിയില്ലെങ്കിലും ഇത്തരം വലിയ കാര്യങ്ങള്‍ വരുമ്പോള്‍ നമ്മള്‍ നന്നായി ഒരുങ്ങിയിരിക്കണം എന്നത് എന്റെ ശീലമാണ്.
എന്തായാലും പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് പെട്ടെന്ന് നടപടികള്‍ എടുക്കുക എന്നതും നമ്മുടെ ഉതരവദിത്വമാകവെ ഞാന്‍ വളരെ പെട്ടെന്ന് തന്നെ വാഹനവും ഡ്രൈവറെയും കൂട്ടി തയ്യാറായി ഇറങ്ങി . വിമാനതാവളതിലേക്ക് അവിടുന്ന് ഏകദേശം ഒരു മണിക്കൂറിലേറെ യാത്രയുണ്ട്. പോകേണ്ടത് ഒരു തിരക്കേറിയ നഗരത്തിലൂടെയും. സമയത്തിന് എത്തുമോ എന്നത് മുതല്‍ വെവലാതികളോടെ എങ്കിലും വേണ്ട ഒരുക്കങ്ങളെല്ലാം ചെയ്ത് പെട്ടെന്ന് തന്നെ ഇറങ്ങാന്‍ തുടങ്ങവെയാണ് ഓഫീസിലെ മറ്റൊരു മുതിര്‍ന്ന ആള്‍ വന്നു ഒരു സഹായം അഭ്യര്‍ത്തിച്ചത് .
അദ്ധേഹത്തെ കാണാന്‍ വന്ന ഒരു സന്ദര്‍ശകനെ പോകും വഴിയുള്ള ഒരു ആശുപത്രിയില്‍ ഒന്നിറക്കി കൊടുക്കണം. കേള്‍ക്കുമ്പോള്‍ ചെറിയ കാര്യമെങ്കിലും ആ തിരക്കിനിടയില്‍ അതൊരു ദുഷ്കരമായ പ്രവര്‍ത്തി തന്നെ എങ്കിലും ഞാന്‍ മറുത്തൊന്നും പറയാതെ മൂപരെയും കൂട്ടി യാത്ര തുടങ്ങി. വണ്ടി ഓടിക്കുന്നത് അന്നാട്ടുകാരനായ ഒരു ചെറുപ്പക്കാരനായതിനാല്‍ എനിക്കല്‍പ്പം ആത്മ വിശ്വാസം കൂടുതലായിരുന്നു. ആ പയ്യനാനെങ്കില്‍ കുറച്ചുകൂടി ഉത്തരവാദി ത്വതോടെ കാര്യങ്ങള്‍ ചെയ്യുന്നവന്‍ കൂടി ആയതിനാല്‍ ആശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ടു പോകാന്‍ തുടങ്ങി.
കൂടെയുള്ള ആള്‍ പുറകിലെ സീറ്റില്‍ ചാരി കിടക്കുന്നുണ്ടായിരുന്നു. അപരിചിതനെങ്കിലും കൂടെ യാത്ര ചെയ്യുന്ന ആളെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ അദ്ധേഹതോട് കുശലാന്വേഷണത്തിന് തയ്യാറെടുത്തു. ഒന്ന് പുറകിലേക്ക് ചരിഞ്ഞു സംസാരിക്കാന്‍ തുടങ്ങിയ ഞാന്‍ കണ്ടത് അദ്ദേഹം നെഞ്ചില്‍ അമര്‍ത്തിപിടിച്ചു കിടന്നു കരയുന്നതാണ്. ആ കാഴ്ചകണ്ട എന്റെ നെഞ്ചു കത്തി. എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ കൂടെയുള്ള അല്ലെ വിളിച്ചു കാണിച്ചു. വണ്ടി ഓടിക്കുന്നതിനിടയില്‍ ഇത് കണ്ട അയാളും ഒന്ന് ഞെട്ടി.
പിന്നെ ഒട്ടും ആലോചിക്കാതെ ഞങ്ങള്‍ വേഗത്തില്‍ അയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ആദ്യം അങ്ങോട്ട് വിളിച്ചു പറഞ്ഞ് അടിയന്തിര സൌകര്യങ്ങള്‍ ഒരുക്കിപ്പിച്ചു. പിന്നെ പോലീസിലും ബന്ദപ്പെട്ട ഇടങ്ങളിലും വിവരം അറിയിച്ചു. എന്നിട്ട് ആശുപത്രിയിലേക്ക് വെച്ച് പിടിച്ചു. അവിടെ എതും വരെ ഞാന്‍ പുറകിലേക്ക് കടന്നിരുന്നു അയാളെ ആശ്വസിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. ആശുപത്രിയിലെത്തി അദ്ധേഹത്തെ അവര്‍ക്ക് കൈമാറി കൂടെയുള്ള അന്നാട്ടുകാരനെ അവിടെ നിര്‍ത്തി ഞാന്‍ അപ്പോള്‍ തന്നെ എയര്‍പോര്‍ട്ട്‌ലേക്കും പുറപ്പെട്ടു.
സമയത്തിന് അവിടെയെത്തി വരുന്ന ആളെയും കൂട്ടി ഓഫീസില്‍ തിരിച്ചെത്തിയപ്പോഴാണ് അറിയുന്നത് വയ്യാത്ത ആ ആളെ അറിഞ്ഞു കൊണ്ട് തന്നെ മനപ്പൂര്‍വ്വം എന്റെ വണ്ടിയില്‍ കയറ്റി വിട്ടതാണെന്ന് .....!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...